This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, May 18, 2020


عَنْ مُعَاذِ بْنُ  جَبَلْ قَالَ قَالَ رَسُولُ الًَلهِ صلى الله عليه وسلم مَنْ كَانَ آخِرُ كَلَامُهُ لا اله الا الله دَخَلَ الجَنَّه
മുആദുബ്നു ജബലി (റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹു വിൻ്റെ റസൂൽ (സ) പറഞ്ഞു: "ഒരാൾ, അവൻ്റെ അവസാനത്തെ സംസാരം'ലാ ഇലാഹ ഇല്ലല്ലാഹ് ' ആണെങ്കിൽ, അവൻ സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു (അഹ്മദ് :22034 , 22127, അബു ദാവൂദ്: 3116

Wednesday, May 13, 2020

- عَنِ الْحَارِثِ الأَشْعَرِيَّ عَنِ النّبِيَّ(ص) أَنَّ يَحْيَى بْنَ زَكَرِيًَا قَالَ لِقَوْمِهِ: إِنَّ اللَّهَ خَلَقَكُمْ وَرَزَقَكُمْ ، فَاعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئًا

- അൽഹാരിഥ അൽഅശ്അരിയിൽനിന്ന് നിവേദനം. സകരിയ്യായുടെ (അ) മകൻ യഹ്യാ (അ)  തന്റെ ജനതയോട് പറഞ്ഞതായി നബി (സ്വ) പറയുന്നു: “തീർച്ചയായും അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവനെ (മാത്രം) നിങ്ങൾ ആരാധിക്കുക, അവനിൽ നിങ്ങൾ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക.” (അഹ്മദ് ,ഇബ്നുഖുസെയ്മ, ഇബ്നുഹിബ്ബാൻ)

Monday, May 11, 2020

- عَنِ الْحَارِثِ الأَشْعَرِيَّ عَنِ النّبِيَّ(ص) أَنَّ يَحْيَى بْنَ زَكَرِيًَا قَالَ لِقَوْمِهِ: إِنَّ اللَّهَ خَلَقَكُمْ وَرَزَقَكُمْ ، فَاعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئًا



- അൽഹാരിഥ അൽഅശ്അരിയിൽനിന്ന് നിവേദനം. സകരിയ്യായുടെ (അ) മകൻ യഹ്യാ (അ)  തന്റെ ജനതയോട് പറഞ്ഞതായി നബി (സ്വ) പറയുന്നു: “തീർച്ചയായും അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവനെ (മാത്രം) നിങ്ങൾ ആരാധിക്കുക, അവനിൽ നിങ്ങൾ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക.” (അഹ്മദ് ,ഇബ്നുഖുസെയ്മ, ഇബ്നുഹിബ്ബാൻ)

Saturday, May 9, 2020


  • - عَنْ عَبْدُ الَّلهِ(ر) قَالَ: قُلْتُ: يَا رَسُولُ اللَّهِ أيُّ الذَّنْبِِ أَعْظَمُ؟ قَالَ: أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ. قُلْتُ: ثُمَّ أَيُّ؟ قَالَ:أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَأْكُلَ مَعَكَ قُلْتُ: ثُمَّ أَيُّ؟ قَالَ: أَنْ تُزَانِي حَلِيلَةَ جَارُكَ.

അബ്ദുല്ലാഹ് ഇബ്നു മസ്ഊദിൽ നിന്നും നിവേദനം. അദ്ദേ ഹം പറഞ്ഞു: “ഞാൻ ചോദിച്ചു, അല്ലാഹുവിന്റെ റസൂലേ, ഏത് പാപമാണ് ഏറ്റവും ഗൗരവമേറിയത്?” അദ്ദേഹം പറഞ്ഞു: “നീ അ ല്ലാഹുവിന്, അവൻ നിന്നെ സൃഷ്ടിച്ചിരിക്കെ, തുല്യനെ ഉണ്ടാക്കലാണ് ഞാൻ ചോദിച്ചു: “പിന്നെ ഏതാണ്?” അദ്ദേഹം പറഞ്ഞു:
“നിന്റെ കൂടെ തിന്നുമെന്ന് ഭയന്ന് നീ നിന്റെ സന്താനത്തെ വധിക്ക ലാണ്.” ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു:
“നിന്റെ അയൽവാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്.” (ബു ഖാരി, മുസ്ലിം )